നിയന്ത്രണമുള്ള രണ്ടാഴ്ചയ്ക്ക് ഇടയിൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കൂ. ഈ കാലയളവിൽ തിരികെ എത്താൻ സാധിക്കാത്തവർക്ക് ഔദ്യോഗിക അവധി നൽകും. നിയന്ത്രണം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സൗദിയിലേക്ക് മടങ്ങാൻ കൂടുതൽ വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.